മകനേ, ചെറുപ്പംമുതലേ ജ്ഞാനോപദേശം തേടുക;
വാര്‍ദ്ധക്യത്തിലും നീ ജ്ഞാനം സമ്പാദിച്ചുകൊണ്ടിരിക്കും.
പ്രഭാഷകന്‍ 6:18
ഉഴുതു വിതയ്ക്കുന്ന കര്‍ഷകനെപ്പോലെഅവളെ സമീപിക്കുകയും
നല്ല വിളവിനുവേണ്ടി കാത്തിരിക്കുകയുംചെയ്യുക; എന്തെന്നാല്‍, അവളുടെ വയലില്‍ അല്‍പ്പനേരം അദ്ധ്വാനിച്ചാല്‍ വളരെവേഗം വിഭവങ്ങള്‍ ആസ്വദിക്കാം.
പ്രഭാഷകന്‍ 6:19
ദൈവഭക്തന്‍റെ സൗഹൃദം സുദൃഢമാണ്; അവന്‍റെ സ്നേഹിതനും അവനെപ്പോലെതന്നെ.
പ്രഭാഷകന്‍ 6:17